ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 25 December 2018

മൗലിദോതിയാൽ മതി നിസ്കരിക്കണ്ട എന്ന വഹാബീ മൗലവിയുടെ പച്ചക്കള്ളം അലവി സഖാഫി പൊളിച്ചടുക്കുന്നു !

*മൗലിദ്-ഹംസക്കോയ ബാഖവിയുടെ പേരിലുള്ള വഹാബീ പാതിരിയുടെ പച്ച നുണ അലവി സഖാഫി പൊളിച്ചടുക്കുന്നു ❗*

👇👇👇👁👁👁🤭

https://youtu.be/oa8J_npYtwU

*നിസ്കാരവും നോമ്പും സക്കാത്തുമൊന്നും ചെയ്യേണ്ടതില്ല, മൗലിദ് ഓതിയാൽ മതിയത്രെ... ഇത് പറയുന്നതോ  സുന്നീ  പുസ്തകത്തിൽ...❗... മൗലവി കത്തിക്കയറുന്നത് കേട്ടപ്പോൾ വിവരമില്ലാത്ത അണികൾക്ക് പെരുത്ത് സന്തോഷം.വീഡിയോ പ്രത്യേക ഹെഡിംഗ് കൊടുത്ത്-ആയത്തും ഹദീസും മൗലവിമാരുടെ അർത്ഥ വ്യാഖ്യാനവും ഒപ്പം ചേർത്ത് ചൂടപ്പം പോലെയാണ് വഹാബികൾ ഷെയർ ചെയ്തത്... കിട്ടിയ വഹാബികൾ കിട്ടാത്ത വഹാബികൾക്കെത്തിച്ച് മാക്സിസിമം  സായൂജ്യമടഞ്ഞു.വഹാബീ ആലയത്തിൽ ബുദ്ധി പണയം  വച്ച പാവങ്ങൾ എങ്ങിനെ ചിന്തിക്കാനാണ്...?...അതാണല്ലോ മൗലവിമാരുടെ രക്ഷയും...അണികളുടെ അജ്ഞത മുസ്ലിംകളോടുള്ള വെറുപ്പിൽ മുക്കി- ''ഖുറാഫി, ഖുബൂരി ,ശിയാ'' എന്നിവയിൽ ചാലിച്ചെടുത്ത് ഇട്ടു കൊടുത്താൽ അണികൾക്ക് വലിയ സന്തോഷം... സലഫീ ഫെസ്റ്റും തൃശൂർ പൂരവും ഒന്നിച്ച് വന്ന പ്രതീതി...എന്ത് പച്ച നുണ പറഞ്ഞാലും നോ പ്രോബ്ളം... ഇതാണ് വഹാബീ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ പോരിഷ... നുണ പറയൽ മത്സരം നടത്തി റെക്സോണ സോപ്പ് /സോപ്പ് പെട്ടി സമ്മാനം കൊടുത്ത/വാങ്ങിയ ലോകത്തെ ഒരേ ഒരു മതലേബൽ പ്രസ്ഥാനമാണ് വഹാബിസം. ആ ക്രെഡിറ്റ് മൗലവിമാർക്ക് സ്വന്തവും... അതു കൊണ്ട് തന്നെ മൗലവിമാരെ വിവരമുള്ളവരാരും വിശ്വസിക്കാറില്ല...നുണകൾക്ക് മീതെ നുണകൾ കെട്ടിപ്പൊക്കി സത്യമാക്കുന്ന വഹാബിയൻ ശൈലി എന്തു കൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.കഴിയുമെങ്കിൽ ആ വകയിലൊരു ലോക അവാർഡും കൊടുക്കണം.പാവപ്പെട്ട മുസ്ലിംകളെ മുശ്രിക്കാക്കി ''വഹാബീ നരകത്തിൽ'' തള്ളാനാണല്ലോന്നോർക്കുമ്പോൾ മാത്രമാണൊരല്പം മനസമാധാനം...!...''തൗഹീദ് തിരുത്തി, 5 ദിവസത്തേക്കൊരു സഹാബിയെ സ്വർഗത്തിൽ കയറ്റി-'കാഞ്ഞങ്ങാട് സ്വർഗ പ്രവേശന വിളംബരം' നടത്തി-കൂടെയുള്ള മൗലവിമാർ കണ്ണുരുട്ടിയപ്പോൾ തൗഹീദ് പിന്നെയും തിരുത്തി'' -പെട്ടു പോയ ഫൈസൽ മൗലവിക്ക് കൂട്ടുവന്ന്   പച്ചക്കള്ളം പറഞ്ഞ് സ്വന്തം അണികളെപ്പോലും പച്ചക്ക് പറ്റിച്ച മുജാഹിദ് മൗലവി ഫള്ലുൽ ഹഖ് ഉമരിയുടെ  ''ഫള്ലുള്ള പച്ചക്കള്ളം'' അലവി സഖാഫി വല്ലപ്പുഴ മുഖാമുഖത്തിൽ പിടികൂടുന്നു...😄ലാ കട്ടതും കിതാബിന്റെ ഉദ്ധരണികൾ  മുറിച്ചതും പോരാഞ്ഞ് ,കായംകുളം കൊച്ചുണ്ണിയെപ്പോലും കവച്ച് വെക്കുന്ന പച്ചക്കള്ളവും പറഞ്ഞ് വഹാബീ നവോത്ഥാനം പിന്നെയും മുന്നോട്ട്...🤭 ഒരുപാട് നല്ല നല്ല നുണകൾ പറഞ്ഞ് - മുസ്ലിംകളെ നരകത്തിൽ തള്ളാനും, പാവം അണികളെ പച്ചക്ക് പറ്റിക്കാനും വഹാബീ മൗലവിമാർക്ക് ഇനിയുമിനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു...🤭🤭🤭 *
*സ്നേഹ പൂർവ്വം...*
                   ✍ *ഖുദ്സി*







ഇമാം ബുഖാരി[റ]പോലും സ്വാലിഹാണെന്ന് പറയാൻ കഴിയാതെ കുടുങ്ങിയ വഹാബികൾ !

*ഇമാം ബുഖാരി[റ]പോലും സ്വാലിഹാണെന്ന് പറയാൻ കഴിയാതെ വഹാബികൾ !*
👇👇👇👁👁👁
https://youtu.be/0CDCTcU1TuY
🌷ഇമാം  ബുഖാരി, മുസ്ലിം  തുടങ്ങിയ ഇമാമുകൾ[റ]  സ്വാലീഹീങ്ങളാണോ എന്ന ചോദ്യത്തിന് 30 സ്വഹാബികളല്ലാത്തവരെക്കുറിച്ച് ഉറപ്പ് പറയാന്‍  കഴിയില്ല  എന്ന് പറഞ്ഞ്  കുടുങ്ങിയ  ഫൈസല്‍ മൗലവി  കൈ മലത്തുന്നു❗.....വല്ലപ്പുഴ വഹാബീ മുഖാമുഖം...🤭🤭🤭

Monday, 24 December 2018

ക്ഷാമകാലത്ത് തിരുനബിയുടെ ഖബറിങ്കൽ മഴക്ക് വേണ്ടി ഇസ്തിഗാസ ചെയ്തതാര്?

മനുഷ്യ സമൂഹത്തിന് സ്രഷ്ടാവ് നില്‍കിയ ജീവിതരേഖയാണ് ഇസ്‌ലാം. മാറ്റിത്തിരുത്തലുകള്‍ ആവശ്യമില്ലാത്തവിധം സമഗ്രവും സര്‍വകാലികവുമായ മതത്തെ കേവല യുക്തിയില്‍ അളന്നെടുക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണ നിബദ്ധമായ വിശ്വാസാചാരങ്ങളില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. യഥാസമയങ്ങളില്‍ മതപണ്ഡിതര്‍ അവരെ പ്രതിരോധിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലോകത്ത് അനിഷേധ്യമാംവിധം സ്ഥിരപ്പെട്ട 'ഇസ്തിഗാസ'ക്കു നേരെയും ഇത്തരക്കാരുടെ കൈയേറ്റ ശ്രമങ്ങളുണ്ടായി. ഇസ്‌ലാമിന്റെ അംഗീകൃത പ്രമാണങ്ങളെല്ലാം ഇസ്തിഗാസക്ക് സാക്ഷ്യമാകുമ്പോഴും അവയെ അംഗീകരിക്കാതെ അവയ്ക്കുമേല്‍ അബദ്ധം നിറഞ്ഞ ആരോപണങ്ങളെറിഞ്ഞ് ഓടിമാറുന്ന രീതിയാണ് പരിഷ്‌കരണവാദികള്‍ സ്വീകരിക്കാറുള്ളത്.
അമ്പിയാക്കളും വലിയ്യുകളും അവര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാസ. മുസ്‌ലിം സമൂഹം നിരാക്ഷേപം ചെയ്തുവരുന്ന കര്‍മമാണിത്. മതം പഠിച്ച പണ്ഡിത മഹത്തുക്കള്‍ മുഴുവനും ഇത് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തത് കാണാം. ഇമാം നവവി(റ)നെ പോലുള്ള പ്രമുഖര്‍ ഇസ്തിഗാസ നടത്തിയതിനാല്‍ അവര്‍ക്ക് ലഭിച്ച ഫലം വിശദീകരിക്കുക കൂടി ചെയ്തു. ഇതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ സൃഷ്ടികളോട് ഇവ്വിധമുള്ള സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കും മഹാപാപവുമായി പ്രചരിപ്പിക്കാനാണ് മതവിരുദ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപ്രമാണങ്ങള്‍ വെട്ടിയും മറച്ചുവച്ചും കള്ളം പറഞ്ഞും പിടിച്ചുനില്‍ക്കാനാണ് അവരുടെ കുത്സിത ശ്രമം.
വഫാത്തായ നബി(സ്വ)യോട് സ്വഹാബിവര്യനായ ബിലാലുബ്‌നു ഹാരിസ് അല്‍മുസനി (റ) നടത്തിയ ഇസ്തിഗാസയെ സംബന്ധിച്ചും ഇത്തരത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. സത്യം അംഗീകരിക്കാനുള്ള വിമുഖതയില്‍ നിന്നുയിരെടുത്ത കേവല വിമര്‍ശനങ്ങളാണ് ഇവയെന്ന് ആര്‍ക്കും മനസ്സിലാകും.
അല്ലാമാ ഇബ്‌നു കസീര്‍ വ്യക്തമാക്കുന്നു: 'മാലിക്(റ)വില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഉമര്‍(റ)വിന്റെ ഭരണകാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു. അന്ന് ഒരാള്‍ (സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്-റ) നബി(സ്വ)യുടെ ഖബറിനരികില്‍വന്നു പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനു മഴ ലഭിക്കാനായി അങ്ങ് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ ഉമര്‍(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് വെള്ളം നല്‍കപ്പെടുമെന്നും ഭരണത്തില്‍ ശാന്തത വരുത്തണമെന്നും അറിയിക്കുക.' അദ്ദേഹം ഉടന്‍ ഉമര്‍(റ)വിനെ സമീപിക്കുകയും നബി(സ്വ) നിര്‍ദേശിച്ച കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതുകേട്ട ഉമര്‍(റ) കരയുകയും ജനങ്ങളെ വിളിച്ചുകൂട്ടി മഴയെ തേടുന്ന നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.' അദ്ദേഹം തുടരുന്നു: 'ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു' (അല്‍ബിദായതു വന്നിഹായ 7/74).
സംക്ഷിപ്തമായും അല്ലാതെയും ഈ സംഭവം ധാരാളം ഇമാമുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്. മുസ്വന്നഫു ഇബ്‌നു അബീ ശയ്ബ 7/482, ഇമാം ബൈഹഖി; ദലാഇലുന്നുബുവ്വ 7/47, ഹാഫിള് ഇബ്‌നു കസീര്‍; അല്‍ ബിദായതു വന്നിഹായ 7/92, ശൈഖ് അലാഉദ്ദീനുല്‍ ഹിന്ദി; കന്‍സുല്‍ ഉമ്മാല്‍ 8/431, ഇമാം ബുഖാരി; താരീഖുല്‍ കബീര്‍ 7/304, അല്ലാമാ അബൂജഅ്ഫര്‍ ജരീറുത്വബ്‌രി; താരീഖുല്‍ ഉമമി വല്‍ മുലൂക് 4/224, ഹാഫിള് ഇബ്‌നുല്‍ അസ്വീര്‍; അല്‍ കാമിലു ഫീതാരീഖ് 2/556, ഹാഫിള് ഇബ്‌നു ഹജര്‍; ഫത്ഹുല്‍ ബാരി 2/495, അല്‍ ഇസ്വാബ 3/484, ഇബ്‌നു അബ്ദില്‍ ബര്‍റ്; ഇസ്തീആബ് 2/464, ഇമാം തഖ്‌യുദ്ദീനു സ്വുബുകി; ശിഫാഉസ്സഖാം 174, അഹ്മദുബ്‌നു മുഹമ്മദുല്‍ ഖസ്ത്വല്ലാനി; അല്‍ മവാഹിബുല്ലദുന്നിയ്യ 8/77 എന്നിവ അവയില്‍ ചിലതാണ്.
ഈ സംഭവത്തിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിള് ഇബ്‌നു ഹജര്‍(റ) ഫത്ഹുല്‍ ബാരി 2/575-ലും ഹാഫിള് ഇബ്‌നു കസീര്‍ അല്‍ബിദായതു വന്നിഹായ 7/91-ലും മുസ്‌നദുല്‍ ഫാറൂഖ് 1/331-ലും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ്വ)യുടെ വഫാത്തിന് ശേഷം ഉമര്‍(റ)വിന്റെ ഭരണകാലത്താണ് ഈ സംഭവം. ഇത് കേവലം കെട്ടുകഥയാണെന്നാണ് ചില പുത്തന്‍വാദികള്‍ പറയാറുള്ളത്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയേറിയ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ ആധികാരിക വിശദീകരണമായ ഫത്ഹുല്‍ ബാരിയടക്കമുള്ള മേല്‍ പ്രസ്താവിത ഗ്രന്ഥങ്ങളെല്ലാം കേവലം കെട്ടുകഥകള്‍ കുത്തി നിറച്ചതാണെന്നും ഇസ്തിഗാസാ വിരോധികള്‍ കൂടി അംഗീകരിക്കുന്ന ഇബ്‌നു കസീര്‍ അടക്കമുള്ള വ്യക്തിത്വങ്ങളെല്ലാം കള്ളക്കഥകളുടെ പ്രചാരകരാണെന്നും പറയേണ്ടി വരും. ഇതിനിവര്‍ തയ്യാറാകുമോ?
പ്രവാചകരുടെ ഖബറിങ്കല്‍ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നുല്‍ ഹാരിസ്(റ) അല്ലെന്നാണ് ബിദഇകള്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണം. ഇത് ശരിയല്ല. തിരുനബി(സ്വ)യുടെ ഖബറിങ്കല്‍ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നു ഹാരിസ്(റ) ആണെന്ന് ചരിത്രത്തില്‍ സ്ഥിരപ്പെട്ടതാണ്. നിരവധി പണ്ഡിതര്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ആരാണ് ബിലാലുബ്‌നു ഹാരിസ്(റ)?
 മുഅ്ജമുസ്വഹാബ 1/278, ഉസ്ദുല്‍ ഗാബ 1/236 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ബിലാലുബ്‌നുല്‍ ഹാരിസ്(റ)വിന്റെ ചരിത്രം രേഖപ്പെടുത്തിയത് കാണാം. തിരുനബി(സ്വ)യുടെ അനുഗൃഹീത സ്വഹാബിയായിരുന്നു അദ്ദേഹം. മാതാവിന്റെ ഖബീലയിലേക്ക് ചേര്‍ത്തിക്കൊണ്ട് ബിലാലുബ്‌നു ഹാരിസ് അല്‍മുസനി എന്നാണ് അറിയപ്പെടുന്നത്. മദീന സ്വദേശി. ഹിജ്‌റ അഞ്ചാം വര്‍ഷം റജബ് മാസത്തിലാണ് നബി(സ്വ)യിലേക്കെത്തുന്നത്. മദീനയ്ക്ക് പുറകിലായിരുന്നു (അശ്അര്‍, അജ്‌റദ്) താമസം. പിന്നീട് നബി(സ്വ)യുടെ വഫാത്തിന് ശേഷം ഇസ്‌ലാമിക വെളിച്ചവുമായി സ്വഹാബികള്‍ വിവിധ നാടുകളിലേക്ക് പോയപ്പോള്‍ അദ്ദേഹം ബസ്വറയിലേക്ക് മാറി. മക്കാ വിജയ വേളയില്‍ മുസയ്‌ന ഖബീലക്കാരുടെ പതാക വാഹകനായിരുന്ന അദ്ദേഹത്തിന് നബി(സ്വ) അഖീഖ എന്ന സ്ഥലം പതിച്ചു നല്‍കി. ഹിജ്‌റ 60-ല്‍ വഫാത്തായ മഹാനവര്‍കളില്‍ നിന്ന് മകന്‍ ഹാരിസ്(റ)വും അല്‍ഖമതുബ്‌നു വഖാസുമടക്കം ചിലര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഹദീസുകള്‍ സുനനുകളിലും സ്വഹീഹ് ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലുമെല്ലാം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
തിരുനബിയുടെ ഖബറിനരികില്‍ ചെന്നതും നബിതങ്ങളെ സ്വപ്നത്തില്‍ ദര്‍ശിച്ചതും ഉമര്‍(റ)വിനോട് കാര്യങ്ങള്‍ പറഞ്ഞതുമെല്ലാം വ്യത്യസ്ത ആളുകളാണെന്ന് ബിദഇകള്‍ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത് ശരിയല്ല. ക്ഷാമ കാലത്ത് തിരുനബി(സ്വ)യോട് ഇസ്തിഗാസ നടത്തിയതും അനന്തരം മുത്ത് നബിയെ സ്വപ്നത്തില്‍ ദര്‍ശിച്ചതും പ്രവാചകരുടെ നിര്‍ദേശപ്രകാരം ഉമര്‍(റ)വിന്റെ അടുക്കല്‍ ചെന്ന് കാര്യങ്ങള്‍ വിവരിച്ചതുമെല്ലാം ഒരാളാണെന്നും അത് ബിലാലുബ്‌നു ഹാരിസ്(റ) തന്നെയാണെന്നും ധാരാളം ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹാഫിള് ഇബ്‌നു കസീറിന്റെ അല്‍ബിദായതു വന്നിഹായ 7/91, മുസ്‌നദുല്‍ഫാറൂഖ് 1/331, ഇബ്‌നു ഹജറില്‍ അസ്ഖലാനി(റ)യുടെ ഫത്ഹുല്‍ബാരി 5/180, ശര്‍ഹുസ്സുബാനി 1/150, അല്‍ജൗഹറുല്‍ മുനള്ളം 178, വഫാഉല്‍വഫാ 4/1374 തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
സ്വപ്നം തെളിവല്ലെന്ന് പറഞ്ഞ് മറ്റു ചിലര്‍ ഈ സംഭവത്തിനെതിരെ ഉറഞ്ഞു തുള്ളാറുണ്ട്. സ്വപ്നാനന്തരം ഉണര്‍വിലാണ് സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്(റ) അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ)വിന്റെയടുത്ത് ചെല്ലുന്നതും നബി(സ്വ) നിര്‍ദേശിച്ച പ്രകാരം കാര്യങ്ങള്‍ പറയുകയും ചെയ്തത്. അപ്പോള്‍ ഉമര്‍(റ)വോ മറ്റ് സ്വഹാബിമാരോ ആരും തന്നെ നിങ്ങള്‍ ചെയ്തത് ശരിയല്ലെന്നോ വഫാത്തായ നബിയുടെ ഖബറിനരികില്‍ സഹായം തേടി പോകാന്‍ പാടില്ലെന്നോ സഹായാര്‍ത്ഥന നടത്തിയത് തെറ്റായെന്നോ ഒന്നുംതന്നെ പറഞ്ഞില്ല. പ്രത്യുത അതിനെ അംഗീകരിച്ച് നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. നക്ഷത്ര തുല്യരായ സ്വഹാബികള്‍ പ്രവൃത്തിയിലൂടെ കാണിച്ചിട്ടും ഇസ്തിഗാസയെ അംഗീകരിക്കാത്തവര്‍ സ്വഹാബികളെയും അതുവഴി ദീനിനെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ക്ഷാമ കാലത്ത് റസൂല്‍(സ്വ)യുടെ ഖബറിനടുത്ത് ചെന്ന് ഇസ്തിഗാസ നടത്തിയത് സ്വഹാബിയല്ലെന്ന വാദവും നിര്‍വീര്യമായതാണ് മേല്‍ പരാമര്‍ശിച്ചത്. ഇനി ബിദ്അത്തുകാര്‍ക്ക് മുമ്പിലുള്ളത് രണ്ടാലൊരു മാര്‍ഗമാണ്. ഒന്നുകില്‍ ഇസ്തിഗാസ അംഗീകരിക്കുക, അല്ലെങ്കില്‍ സ്വഹാബികളെ മൊത്തം തള്ളിക്കളയുക!
(സുന്നിവോയ്‌സ് 2019 ജനുവരി 1-15)
അലവി സഖാഫി കൊളത്തൂര്‍

SDPIക്കാർ BJPക്കൊപ്പം ചേർന്ന് മുസ്ലിംകൾക്കെതിരെ !

*സുഡാപ്പികൾ ബിജെപ്പിക്കൊപ്പം ചേർന്ന് സുന്നികൾക്കെതിരെ... ❗🤭*
👇👇👇👁👁👁
https://youtu.be/-eiJRiWsCto
സമുദായത്തെ രക്ഷിക്കാനെന്നു പറഞ്ഞിറങ്ങിത്തിരിച്ച ഒരു പാർട്ടിയുടെ ദയനീയ സ്ഥിതി...

Friday, 21 December 2018

ആദ്യ സൃഷ്ടി തിരുനബിയുടെ നൂർ !

*ആദ്യത്തെ സൃഷ്ടി നബി[സ]യുടെ നൂർ/പ്രകാശം-അലവി സഖാഫി*
👇👇👇👁👁👁
https://youtu.be/iZz8bDL3beI

മലയാളത്തിൽ പ്രശംസിച്ചാലും മൗലിദ് ആണെന്ന് വഹാബീ മൗലവി ❗



*മലയാളത്തിൽ പ്രശംസിച്ചാലും മൗലിദ് ആണെന്ന് വഹാബീ മൗലവി ❗*
👇👇👇👁👁👁🤭
https://youtu.be/1MkBbuXqHIY
വഹാബികൾ തൗഹീദിന്റെ പേരിൽ തമ്മിൽ തല്ലി അഞ്ചും എട്ടും വ്യത്യസ്ത തൗഹീദുകളായപ്പോഴാണ് ഇത്തരം അമൂല്യ സത്യങ്ങളൊക്കെ മൗലിദ് വിമർശകരിൽ നിന്ന് തന്നെ മാലോകരറിഞ്ഞത്. മലയാളത്തിൽ പ്രശംസിക്കുന്നത് മൗലിദാണെന്ന  വഹാബിയൻ സിദ്ധാന്തമനുസരിച്ച് ,ഈസാ നബിയുടെ മൗലിദ്,വഹാബീ നേതാക്കളുടെ മൗലിദ് ,സ്വർഗത്തിലേക്ക് നേരിട്ട് കുതിപ്പിച്ച സ്വന്തം നേതാവ് ഉമർ മൗലവിയുടെ പേരിൽ അച്ചടിച്ച് വിതരണം ചെയ്ത ഉമർ മാല മൗലിദ് .....ആ പട്ടിക അനന്തമായി നീളുന്നു. ഫൈനൽ റൗണ്ടിലെത്തിയപ്പോൾ വഹാബീസ്വർഗത്തിൽ ഒറ്റക്കുഞ്ഞാടുകളുമില്ല...പാവം വഹാബീ സ്വർഗം പിന്നെയും തനിച്ചായി... ഒറ്റക്കിരുന്ന് പേടിയാകുമോ എന്തോ...?...

Wednesday, 19 December 2018

സുന്നികൾ മുശ്രിക്കുകളാണെന്ന് വഹാബികൾ !

സാത്വികനും പണ്ഡിതനുമായ EK ഹസൻ മുസ്ലിയാരെ വഹാബികൾ കാഫിറാക്കുന്നു...!
ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഉമർ മൗലവി-ഓര്‍മകളുടെ തീരത്ത്. പേ, 338).
👇👇👇👁👁👁

*സുന്നികൾ മുശ്രിക്കുകളെന്ന് മുജാഹിദ് ബാലുശേരി മൗലവി !*
👇👇👇👁👁👁
https://youtu.be/j9RAq3zgGP8


ഉമര്‍ മൗലവി എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).
[അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും]



മുസ്ലിം പണ്ഡിതർക്ക് വഴങ്ങിക്കൊടുക്കുന്നവരും മുശ്രിക്കുകളെന്ന് വഹാബികൾ...!
''അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ''(സല്‍സബീല്‍. 1985 ഡിസംബര്‍).

മുസ്ലിംകളുടെ  മഖ്ബറകളും ഗുുരുവാായൂരും തമ്മിൽ വ്യത്യാസമിില്ലെന്ന്  വഹാബികൾ
...!
''നമ്മുടെ മഖാമുകളില്‍ നടക്കുന്ന കാര്യങ്ങളും ഗുരുവായൂരില്‍ നടക്കുന്ന കാര്യങ്ങളും തമ്മില്‍ വല്ല അന്തരവുമുണ്ടോ. പൂജിക്കുന്ന വ്യക്തികളുടെ നാമങ്ങളും ബിംബങ്ങളും വ്യത്യസ്തമാണെന്നേയുള്ളൂ''(അല്ലാഹുവിന്റെ ഔലിയാക്കള്‍. പേ, 125, ഗള്‍ഫ് എഡിഷന്‍).


മുസ്ലിം പണ്ഡിതരെ പേരെടുത്ത് പറഞ്ഞ്, വഹാബികൾ മുശ്രിക്കാക്കുന്നു...!

വ്യക്തികളെത്തന്നെ പേരെടുത്ത് മുശ്‌രിക്കാക്കുന്നതില്‍ ഇപ്പോഴും അവര്‍ പിറകിലല്ല. മര്‍ഹൂം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ച് അവര്‍ എഴുതി: ഈ താജും പാര്‍ട്ടിക്കാരും ഖബര്‍ പൂജകരാണ്. അഥവാ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്ന മുശ്‌രിക്കുകള്‍ (ഇസ്‌ലാഹ്. 2000 സെപ്തംബര്‍).


ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറി) ല്‍ ഒഹാബി !!
....................................................................
ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
👇👇👇👁👁👁





*സുന്നികളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് KNM സംസ്ഥാന പ്രസിഡന്റ്*

കെ എന്‍ എം സംസ്ഥാന പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി തന്നെ എഴുതുന്നത് കാണുക:”സുന്നികള്‍ക്കെതിരെയുള്ള എന്റെ തൂലികാ സമരം ഒഴിവാക്കാന്‍ വിചാരിക്കുന്നില്ല. എന്റെ ഖബറിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. അതുകൊണ്ട് കഴിയുന്നിടത്തോളം നോക്കുക തന്നെ. സുന്നികള്‍ അപകടകാരികളാണ്…. സുന്നികളുടെ കാര്യം മഹാ പോക്കു തന്നെ. നരകത്തിന്റെ നടുവിലേക്ക്. ശഹാദത്ത് കലിമയുടെ അര്‍ഥം ശരിക്കു മനസ്സിലാക്കി ചൊല്ലി ഇസ്‌ലാമിലേക്കു കടന്നുവരുവിന്‍ സുന്നികളേ, അസ്‌ലിമൂ… തസ്‌ലമൂ……(സല്‍സബീല്‍ 1999 ഫെബ്രുവരി 20, പേജ് 9)


ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് ഇനി ഒറ്റ വഹാബിയും മിണ്ടരുത്. സുന്നികൾ മുശ്രിക്കാണെന്ന് പ്രമാണങ്ങൾ നിരത്തി തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണീ - മുശ്രിക്കാക്കൽ നിശേധം- എന്നതാണേറ്റവും രസാവഹം!.വഹാബീ ആപ്പീസിലിരുന്ന് പറയുമ്പോൾ - ശിർക്കാക്കൽ നടക്കും!.സുന്നികളുടെ മുന്നിൽ വന്നാൽ ബബബ....... തൊള്ള ബഡായിയല്ല, പ്രമാണങ്ങളാണ് സുന്നികളാവശ്യപ്പെടുന്നത് എന്നത് തന്നെ കാരണം!
             ✍ *ഖുദ്സി*

സുന്നികൾ ആയിരം വട്ടം കാഫിറെന്ന് മുജാഹിദുകൾ!

സുന്നികൾ ആയിരം വട്ടം കാഫിറാകുന്നു!- സൽസബീൽ 1993 ഡിസംബർ പേജ് 9.
👇👇👇👁👁👁







സുന്നികളെ തുടരരുതെന്ന് മുജാഹിദുകൾ



സുന്നികളെ തുടരാൻ
പാടില്ലെന്ന്!!
➖➖➖➖➖➖➖➖
സുന്നി പള്ളികളിൽ നടക്കുന്ന ജമാ അത്ത് നിസ്കാരത്തിൽ സുന്നികളെ തുടർന്ന് നിസ്കരിച്ച് നിസ്കാര ശേഷമുള്ള ദിക്ർ ദുആ ഇ ൽ പങ്കെടുക്കാതെ എഴുന്നേറ്റു പോകുന്ന ചില ധിക്കാരികളായ വഹാബികളുണ്ട്;
പല സ്ഥലങ്ങളിലും.
അത്തരക്കാർ ഇത് ശ്രദ്ധാപൂർവ്വം വായിക്കുക:

അൽ ഇസ്ലാഹ് മാസികയിൽ എഴുതുന്നു:

"എന്നാൽ, പാടപ്പെടുന്ന കവിതകളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബുർദക്കാരന്റെ
يا أكرم الخلق ٠٠٠٠٠
ان لم تكن اخذا.....
فانّ من جودك .....
പോലുള്ള കവിതകൾ അതിലുണ്ടെങ്കിൽ അവ കുഫ്റൻ  കവിതകളാണ്.ഇത് പിഴച്ച വിശ്വാസമാണ്. പള്ളിയുടെ ആളുകൾ ഇത് പോലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ അവരുടെ ഇമാമിന് പിന്നിൽ നിസ്കരിക്കാൻ പാടില്ല."

      അൽ ഇസ്ലാഹ് മാസിക
      2015 ഒക്ടോ  പേ: 10

ബുർദ്ദ ചൊല്ലാത്ത ഒരു ഇമാമും ഒരു സുന്നി പള്ളിയിലും ഉണ്ടാവില്ലെന്നുറപ്പാണ്, കമ്മറ്റിക്കാരും തഥൈവ. ആയതിനാൽ ഇനിയെങ്കിലും സുന്നി പള്ളികളിലേക്ക് വലിഞ്ഞ് കയറി ജമാഅത്ത് നിസ്കാരം അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്ന് സകല വഹാബികളോടും ആവശ്യപ്പെടുന്നു.

പുത്തൻ വാദികളുടെ സാന്നിധ്യം സുന്നികൾക്ക് ഇഷ്ടമല്ല  തന്നെ.

👇👇👇👁👁👁



സുന്നികളോടുള്ള വഹാബിയൻ സമീപനം-മയ്യിത്ത് നിസ്കാരം വിവാഹബന്ധം etc



(അല്‍മനാർ 1980 ജനുവരി ) ശിർക്ക് ചെയ്യുന്നവരുമായി വിവാഹബന്ധവും  അവർക്കു മയ്യത്ത്  നിസ്കരിക്കലും അനുവദനീയമല്ല.

👇👇👇👁👁👁


സുന്നികൾക്ക് മയ്യിത്ത് നിസ്കരിക്കൽ, അറുത്തത് ഭക്ഷിക്കൽ, അനന്തരമെടുക്കലും കൊടുക്കലും ,വിവാഹ ബന്ധം-തുടങ്ങിയ വിഷയങ്ങളിൽ ഇനി ഒരു വഹാബിക്കും സംശയമുണ്ടാകരുത്!.
[അൽ ഇസ്ലാഹ് 2015 ഒക്ടോബർ പേജ് 12]

👇👇👇👁👁👁




വാൽ കക്ഷണം:
ഇത്തരം കാര്യങ്ങൾ സ്വന്തം അണികൾക്ക് പഠിപ്പിച്ച് കൊടുത്തതിന് ശേഷം -സുന്നികൾ വഹാബികളോട് സലാം പറയുന്നില്ലെന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നതെന്തിനാണാവോ❓ മുശ്രിക്കുകളിൽ നിന്ന് നിങ്ങളെന്തിനാണ് വഹാബികളേ സലാം പ്രതീക്ഷിക്കുന്നത് ❓അതോ ,നിങ്ങൾ പറയുന്ന ആശയങ്ങൾ നിങ്ങൾക്ക് തന്നെ വിശ്വാസമില്ലാതായോ❓ എന്തായാലും വഹാബിസം വിശ്വാസപരമായി മറ്റൊരു പൊളിച്ചെഴുത്തിന് സമയമായി❗

*മുജാഹിദുകളാരെയും മുശ്രിക്കാക്കുന്നില്ലത്രെ*...!...
*ഈ കത്ത് ഏതാണ് മൗലവിമാരേ*....
👇👇👇👁👁👁
https://youtu.be/8KhdDRjmYP0
സാത്വികനും പണ്ഡിതനുമായ  ഇകെഹസൻ മുസ്ല്യാർ മരണാസന്നനായി കിടക്കുമ്പോൾ ,മുജാഹിദ് നേതാവ് ഉമർ മൗലവി, ഹസൻ മുസ്ല്യാർ മുസ്ലിമാകണമെന്നാവശ്യപ്പെട്ടയച്ച കത്ത്, യഥാർത്ഥ അവകാശിയായ ഉമർ മൗലവിയുടെ  മകൻ ബഷീർ സാമിക്ക് തന്നെ  തിരിച്ചുകൊടുക്കുന്നു...!കാലത്തിന്റെ മധുരമായ പ്രതികാരം...! ശിർക്കാരോപണ വാദങ്ങൾക്കു മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ,ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് പറഞ്ഞ് നല്ല പിള്ള ചമയുന്ന മൗലവിമാരും, ഇവരുടെ കെണി വലയിൽ പെട്ടുപോയ സാധാരണക്കാരും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്...ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന മൗലവിയൻ ഡയലോഗ്, കേട്ട് മടുക്കുമ്പോളെങ്കിലും ചിന്തിക്കാൻ തോന്നിയാൽ, ചിലപ്പോൾ ഉപകാരപ്പെട്ടേക്കും...!...കാഫിറെന്നും നബി ആരാധിക്കുന്ന അല്ലാഹുവിനെ ആരാധിക്കാത്തവരെന്നും ഖുർആൻ വ്യക്തമാക്കിയിട്ടും  മക്കാ മുശ്രിക്കിന് കട്ട സപ്പോർട്ട് കൊടുത്ത് കൂടെ നിർത്തുന്ന/മുസ്ലിമിനെ മുശ്രിക്കാക്കുന്ന പ്രവണത എന്തിനാണെന്ന് ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ...!....


ഉമര്‍ മൗലവി എഴുതുന്നു:

അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).

അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും
ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഓര്‍മകളുടെ തീരത്ത്. പേ, 338).


അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ (സല്‍സബീല്‍. 1985 ഡിസംബര്‍).


മുഹ്യദ്ദീൻ ഷെെഖേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചാൽ മുശ്രിക്കും കാഫിറുമാകും ( സല്‍സബീല്‍ 98 ഫെബ്രുവരി , പേജ് 47)
മുഹ്യദ്ദീന്‍ ശെെഖേ രക്ഷിക്കണേ എന്ന്തേടിയവന്‍ കാഫിറാണ്  അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവനും കാഫിറാകുന്നു ആവാദം  ഉറപ്പിക്കാന്‍ വേണ്ടി ഖുർആനില്‍ നിന്ന് ആയത്ത് ഒാതിതെളിവ് കെടുക്കുന്നവന്‍ 1000 വട്ടം കാഫിറാകുന്നു (സല്‍സബീല്‍ )
ഉമര്‍ മൗലവി എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977).

അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും
ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഓര്‍മകളുടെ തീരത്ത്. പേ, 338).
അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍തന്നെ (സല്‍സബീല്‍. 1985 ഡിസംബര്‍).
ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറി) ല്‍ ഒഹാബി !!
....................................................................
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<



നമ്മുടെ മഖാമുകളില്‍ നടക്കുന്ന കാര്യങ്ങളും ഗുരുവായൂരില്‍ നടക്കുന്ന കാര്യങ്ങളും തമ്മില്‍ വല്ല അന്തരവുമുണ്ടോ. പൂജിക്കുന്ന വ്യക്തികളുടെ നാമങ്ങളും ബിംബങ്ങളും വ്യത്യസ്തമാണെന്നേയുള്ളൂ (അല്ലാഹുവിന്റെ ഔലിയാക്കള്‍. പേ, 125, ഗള്‍ഫ് എഡിഷന്‍).
വ്യക്തികളെത്തന്നെ പേരെടുത്ത് മുശ്‌രിക്കാക്കുന്നതില്‍ ഇപ്പോഴും അവര്‍ പിറകിലല്ല. മര്‍ഹൂം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ച് അവര്‍ എഴുതി: ഈ താജും പാര്‍ട്ടിക്കാരും ഖബര്‍ പൂജകരാണ്. അഥവാ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്ന മുശ്‌രിക്കുകള്‍ (ഇസ്‌ലാഹ്. 2000 സെപ്തംബര്‍).*സുന്നികളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് KNM സംസ്ഥാന പ്രസിഡന്റ്*

കെ എന്‍ എം സംസ്ഥാന പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി തന്നെ എഴുതുന്നത് കാണുക:”സുന്നികള്‍ക്കെതിരെയുള്ള എന്റെ തൂലികാ സമരം ഒഴിവാക്കാന്‍ വിചാരിക്കുന്നില്ല. എന്റെ ഖബറിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. അതുകൊണ്ട് കഴിയുന്നിടത്തോളം നോക്കുക തന്നെ. സുന്നികള്‍ അപകടകാരികളാണ്…. സുന്നികളുടെ കാര്യം മഹാ പോക്കു തന്നെ. നരകത്തിന്റെ നടുവിലേക്ക്. ശഹാദത്ത് കലിമയുടെ അര്‍ഥം ശരിക്കു മനസ്സിലാക്കി ചൊല്ലി ഇസ്‌ലാമിലേക്കു കടന്നുവരുവിന്‍ സുന്നികളേ, അസ്‌ലിമൂ… തസ്‌ലമൂ……(സല്‍സബീല്‍ 1999 ഫെബ്രുവരി 20, പേജ് 9)


ഞങ്ങളാരെയും മുശ്രിക്കാക്കുന്നില്ലെന്ന് ഇനി ഒറ്റ വഹാബിയും മിണ്ടരുത്. സുന്നികൾ മുശ്രിക്കാണെന്ന് പ്രമാണങ്ങൾ നിരത്തി തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണീ - മുശ്രിക്കാക്കൽ നിശേധം- എന്നതാണേറ്റവും രസാവഹം!.വഹാബീ ആപ്പീസിലിരുന്ന് പറയുമ്പോൾ - ശിർക്കാക്കൽ നടക്കും!.സുന്നികളുടെ മുന്നിൽ വന്നാൽ ബബബ....... തൊള്ള ബഡായിയല്ല, പ്രമാണങ്ങളാണ് സുന്നികളാവശ്യപ്പെടുന്നത് എന്നത് തന്നെ കാരണം!
             ✍ *ഖുദ്സി*